പു­തി­യ 200 രൂ­പ നോ­ട്ടു­കൾ അടു­ത്ത മാ­സം മു­തൽ‍ എത്തി­ത്തു­ടങ്ങും


ന്യൂ­ഡൽ­ഹി­: അടു­ത്ത മാ­സം മു­തൽ പു­തി­യ 200 രൂ­പ നോ­ട്ടു­കൾ എത്തി­ത്തു­ടങ്ങും. ഇതോ­ടെ­ നോ­ട്ടു­കളു­ടെ­ വി­നി­മയം പഴയ നി­ലവാ­രത്തി­ലെ­ത്തു­മെ­ന്നാണ് േ­സ്റ്ററ്റ് ബാ­ങ്ക് ഓഫ് ഇന്ത്യ പറയു­ന്നത്. 500, 1000 രൂ­പ നോ­ട്ടു­കൾ അസാ­ധു­വാ­ക്കി­യതിന് മു­ന്‍പു­ള്ള അവസ്ഥയി­ലേ­ക്ക് നോ­ട്ടു­കളു­ടെ­ വി­തരണത്തെ­ എത്തി­ക്കാ­നു­ള്ള ശ്രമത്തി­ന്റെ­ ഭാ­ഗമാ­യാണ് 200 രൂ­പ നോ­ട്ടു­കൾ കൊ­ണ്ടു­വരു­ന്നത്. നോ­ട്ട് അസാ­ധു­വാ­ക്കി­യ സമയത്തെ­ വി­നി­മയത്തി­ന്റെ­ 86% ഇപ്പോൾ കൈ­വന്നതാ­യാണ് എസ്.ബി­.ഐ റി­പ്പോ­ർ­ട്ട്.

2016 നവംബർ‍ ഒന്‍പതി­നാ­ണു­ നോ­ട്ട് അസാ­ധു­വാ­ക്കൽ നടപടി­ പ്രഖ്യാ­പി­ച്ചത്. അന്നു­ 17.01 ലക്ഷം കോ­ടി­ രൂ­പയു­ടെ­ നോ­ട്ടു­കളാ­ണു­ വി­നി­മയത്തി­ലു­ണ്ടാ­യി­രു­ന്നത്. പു­തി­യ കണക്കു­ പ്രകാ­രം 14.50 ലക്ഷം കോ­ടി­ രൂ­പയു­ടെ­ നോ­ട്ടു­കൾ വി­നി­മയത്തി­ലെ­ത്തി­. വി­പണി­യിൽ വി­നി­മയത്തി­ലു­ള്ള മൊ­ത്തം നോ­ട്ടു­കളു­ടെ­ 3.8% ബാ­ങ്കു­കളി­ലാ­യി­രി­ക്കു­മെ­ന്നാ­ണു­ സാ­ധാ­രണ കണക്ക്. എന്നാൽ ബാ­ങ്കു­കളി­ലു­ള്ള പണം വി­പണി­യി­ലു­ള്ളതി­ന്റെ­ 5.4 ശതമാ­നമാ­ണി­പ്പോൾ. ഇതനു­സരി­ച്ച് 25,000 കോ­ടി­ രൂ­പ കൂ­ടു­തലാ­യി­ ബാ­ങ്കു­കളി­ലു­ണ്ട്. ഇത് എ.ടി­.എമ്മി­ലും മറ്റു­മാ­യി­ ഉപയോ­ഗി­ക്കാ­ത്ത അവസ്ഥയി­ലാ­ണ്.

നി­ലവിൽ 500 രൂ­പയു­ടെ­ നോ­ട്ട് കഴി­ഞ്ഞാൽ 2000 രൂ­പയു­ടെ­ നോ­ട്ടേ­യു­ള്ളൂ­. എ.ടി­.എമ്മിൽ നി­ന്ന് ഇടത്തരം നോ­ട്ടു­കൾ പി­ൻ‍­വലി­ക്കു­ന്നതു­ കു­റഞ്ഞി­ട്ടു­ണ്ട്. 200 രൂ­പ വ്യാ­പകമാ­കു­ന്നതോ­ടെ­ എ.ടി­.എമ്മിൽ നി­ന്നു­ കൂ­ടു­തൽ‍ നോ­ട്ടു­കൾ പി­ൻ­വലി­ക്കു­മെ­ന്നാ­ണു­ കണക്കു­കൂ­ട്ടൽ. അടു­ത്ത മാ­സം മു­തൽ‍ 200 രൂ­പ നോ­ട്ടു­കൾ എത്തി­ത്തു­ടങ്ങും. 

അതേ­സമയം കു­ന്നു­കൂ­ടി­യ അസാ­ധു­നോ­ട്ടു­കളിൽ നി­ന്നു­ കള്ളനോ­ട്ടു­കൾ കണ്ടെ­ത്താ­നാ­യി­ ആറു­ മാ­സത്തേ­ക്കു­ 12 കറൻ‍­സി­ വെ­രി­ഫി­ക്കേ­ഷൻ കേ­ന്ദ്രങ്ങൾ സ്ഥാ­പി­ക്കാൻ ആർ.ബി­.ഐ ടെ­ൻ‍­ഡർ‍ ക്ഷണി­ച്ചു­. 500, 1000 രൂ­പ നോ­ട്ടു­കൾ എണ്ണി­ത്തീ­രു­ന്ന പ്രക്രി­യ ഇനി­യും പൂ­ർ‍­ത്തി­യാ­യി­ട്ടി­ല്ല. കരാ­റടി­സ്ഥാ­നത്തിൽ ഇതി­ന്റെ­ ചു­മതല പു­റത്തു­നി­ന്നു­ള്ള കേ­ന്ദ്രങ്ങൾ­ക്ക് നല്കാ­നാണ് പരി­പാ­ടി­. ഇതി­നാ­യി­ നേ­രത്തെ­ ടെ­ൻ‍­ഡർ‍ വി­ളി­ച്ചെ­ങ്കി­ലും അതു­ റദ്ദാ­ക്കി­യി­രു­ന്നു­. അസാ­ധു­നോ­ട്ടു­കൾ ഇപ്പോ­ഴും എണ്ണി­ക്കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്ന റി­സർ­വ് ബാ­ങ്ക് ഗവർ‍­ണർ ഊർ‍­ജിത് പട്ടേ­ലി­ന്റെ­ പ്രസ്താ­വന വലി­യ രാ­ഷ്ട്രീ­യ വി­വാ­ദമാ­യതി­ന്റെ­ പി­ന്നാ­ലെ­യാ­ണു­ പു­തി­യ നടപടി­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed