കേ­രളത്തി­ലെ­ ഊർ­ജ്ജവി­പ്ലവം


സ്വന്തം ലേഖകൻ

­രളം ഇപ്പോൾ ഏറെ­ വേ­വലാ­തി­യോ­ടെ­ നോ­ക്കി­ കാ­ണു­ന്ന വി­ഷയം ഇടു­ക്കി­ ഡാം തു­റക്കു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ടതാ­ണ്. ഡാം തു­റന്നാൽ ഉണ്ടാ­കാൻ പോ­കു­ന്ന നാ­ശനഷ്ടങ്ങൾ തി­ട്ടപ്പെ­ടു­ത്താൻ കഴി­യി­ല്ല. ഡാ­മി­ലെ­ ജലനി­രപ്പ് ഉയർ­ന്നു­വരു­ന്നതു­കൊ­ണ്ട് ഡാം തു­റക്കാ­തി­രി­ക്കാ­നും സാ­ധ്യമല്ല. സർ­ക്കാർ വേ­ണ്ട സു­രക്ഷ മു­ൻ­കരു­തലു­കളെ­ല്ലാം ഒരു­ക്കി­യി­ട്ടു­ണ്ട്. ജനങ്ങൾ അവരു­ടെ­ നി­ർ­ദ്ദേ­ശങ്ങൾ കൈ­കൊ­ണ്ട് സഹകരി­ക്കു­ക മാ­ത്രമാണ് ഇപ്പോൾ ചെ­യ്യാൻ കഴി­യു­ന്ന ഏറ്റവും നല്ല കാ­ര്യം.

കനത്തമഴയെ­ തു­ടർ­ന്ന് ചരി­ത്രത്തി­ലാ­ദ്യമാ­യാണ് ജൂ­ലൈ­ മാ­സത്തിൽ ഡാം നി­റയു­ന്നത്. ഡാം കമ്മീ­ഷൻ ചെ­യ്തത് 1976ലാ­യി­രു­ന്നു­. രണ്ടു­തവണ ഡാ­മി­ന്റെ­ ഷട്ടറു­കൾ തു­റക്കേ­ണ്ടി­വന്നി­ട്ടു­ണ്ട്. 1981-ൽ രണ്ടു­വട്ടം. ഒക്ടോ­ബർ 29 മു­തൽ നവംബർ നാ­ലു­വരെ­യും നവംബർ ഒന്പത് മു­തൽ 11 വരെ­യും. 1992-ലും രണ്ട് വട്ടം ഷട്ടറു­കൾ തു­റന്നു­. ഒക്ടോ­ബർ 13 മു­തൽ 16 വരെ­യും നവംബർ 16 മു­തൽ 23 വരെ­യും. കു­റവൻ, കു­റത്തി­ മലകളു­ടെ­ ഇടു­ക്കി­ലൂ­ടെ­ കു­ത്തി­യൊ­ഴു­കു­ന്ന പെ­രി­യാർ അണകെ­ട്ടി­ നി­ർ­ത്തി­യാ­ലോ­ എന്ന് ആദ്യം ചി­ന്തി­ച്ചത് ഇറ്റലി­ക്കാ­രനാ­യ ജേ­ക്കബ് എന്ന എഞ്ചി­നീ­യറാ­യി­രു­ന്നു­. ഇദ്ദേ­ഹം 1919-ൽ തി­രു­വി­താംകൂർ സർ­ക്കാ­രിന് റി­പ്പോ­ർ­ട്ട് സമർ­പ്പി­ച്ചെ­ങ്കി­ലും പരി­ഗണി­ക്കപ്പെ­ട്ടി­ല്ല. 1922-ൽ ആദി­വാ­സി­ മൂ­പ്പനാ­യ കരു­വെ­ള്ളാ­യൻ കൊ­ലു­ന്പൻ മലങ്കര എേ­സ്റ്ററ്റ് സൂ­പ്പർ­വൈ­സറാ­യ ഡബ്ല്യു.ജെ­. ജോ­ണിന് പ്രകൃ­തി­യു­ടെ­ ഈ അത്്ഭു­തം ചൂ­ണ്ടി­ക്കാ­ട്ടി­യതോ­ടെ­യാണ് അണക്കെ­ട്ടി­ന്റെ­ ശരി­ക്കു­ള്ള ചരി­ത്രം തു­ടങ്ങു­ന്നത്. 1932-ൽ ഇദ്ദേ­ഹം എഞ്ചി­നീ­യറും സഹോ­ദരനു­മാ­യ പി­.ജെ­ തോ­മസി­ന്റെ­ സഹാ­യത്തോ­ടെ­ ഈ ഇടു­ക്കിൽ എളു­പ്പത്തിൽ അണകെ­ട്ടി­ ജലസേ­ചനവും വൈ­ദ്യു­തോ­ത്പാ­ദനവും സാ­ധി­ക്കു­മെ­ന്ന് തി­രു­വി­താംകൂർ സർ­ക്കാ­രി­നെ­ അറി­യി­ച്ചു­.

ഇതി­നു­ശേ­ഷം പഠനങ്ങളും മറ്റും നടന്നെ­ങ്കി­ലും പദ്ധതി­യെ­ക്കു­റി­ച്ച് അത്യാ­വശ്യം സമഗ്രമാ­യ ഒരു­ റി­പ്പോ­ർ­ട്ട് തയ്യാ­റാ­ക്കു­ന്നത് 1947-ൽ തി­രു­വി­താംകൂർ ഇലക്ട്രി­ക്കൽ എഞ്ചി­നീ­യറാ­യ ജോ­സഫ് ജോ­ണാ­ണ്. 1961-ലാണ് പദ്ധതി­ക്കാ­യി­ ആധു­നി­കരീ­തി­യി­ലു­ള്ള പ്ലാൻ തയ്യാ­റാ­ക്കി­യത്. ഇതിന് 1963 ജനു­വരി­യിൽ പ്ലാ­നിങ് കമ്മി­ഷന്റെ­ അംഗീ­കാ­രം ലഭി­ക്കു­കയും വൈ­ദ്യു­തബോ­ർ­ഡ് സാ­ന്പത്തി­കച്ചു­മതല ഏറ്റെ­ടു­ക്കു­കയും ചെ­യ്തു­. 1967-ൽ 78 ലക്ഷം ഡോ­ളറി­ന്റെ­ സഹാ­യധനവും 115 ലക്ഷം ഡോ­ളറി­ന്റെ­ ദീ­ർ­ഘകാ­ല വാ­യ്പയും നൽ­കാ­മെ­ന്ന കരാ­റിൽ കാ­നഡ ഇന്ത്യയു­മാ­യി­ ഒപ്പു­വെ­ച്ചു­. 1968 ഫെ­ബ്രു­വരി­ 17-ന് നി­ർ­മ്മാണം ആരംഭി­ച്ച ഡാം 1976 ഫെ­ബ്രു­വരി­ 12-ന് അന്നത്തെ­ പ്രധാ­നമന്ത്രി­ ഇന്ദി­രാ­ ഗാ­ന്ധി­യാണ് രാ­ഷ്ട്രത്തിന് സമർ­പ്പി­ച്ചത്. മൂ­ലമറ്റം പവർ­ഹൗ­സി­ലെ­ ആറ് ജനറേ­റ്ററു­കൾ പി­ന്നീട് ഘട്ടംഘട്ടമാ­യാണ് പ്രവർ­ത്തന ക്ഷമമാ­യത്. സമു­ദ്രനി­രപ്പിൽ നി­ന്നും 925 മീ­റ്റർ ഉയരമു­ള്ള കു­റത്തി­മലയ്ക്കും 839 മീ­റ്റർ ഉയരമു­ള്ള കു­റവൻ മലയ്ക്കും ഇടയിൽ കമാ­നം വി­രി­ച്ച് കി­ലോ­മീ­റ്ററു­കളോ­ളം പരന്നു­കി­ടക്കു­കയാണ് ഈ പദ്ധതി­. ഉയരത്തിൽ ഏഷ്യയിൽ രണ്ടാ­മനാ­യ ചെ­റു­തോ­ണി­യി­ലെ­ ആർ­ച്ച് ഡാം, അഞ്ച് ഷട്ടറു­കളു­ള്ള ചെ­റു­തോ­ണി­ അണക്കെ­ട്ട്, കു­ളമാവ് ഡാം, മൂ­ലമറ്റം പവർ ഹൗസ് എന്നി­വയൊ­ക്കെ­ ഉൾ­പ്പെ­ടു­ന്നതാണ് ഇടു­ക്കി­ പദ്ധതി­.

66 ചതു­രശ്രകി­ലോ­മീ­റ്റർ വി­സ്തൃ­തി­യു­ള്ള ഒറ്റയൊ­രു­ ജലസംഭരണി­. ഉപ്പു­തറ മു­തൽ കു­ളമാവ് വരെ­. ഇതി­നു­ള്ളിൽ വെ­ള്ളം തടഞ്ഞ് നി­ർ­ത്താ­നാ­യി­ മൂ­ന്ന് അണക്കെ­ട്ടു­കൾ. പെ­രി­യാ­റിന് 526.29 ചതു­രശ്ര കി­ലോ­മീ­റ്റർ, ചെ­റു­തോ­ണി­യാ­റിന് 123.02 ചതു­രശ്ര കി­ലോ­മീ­റ്റർ, കി­ളി­വള്ളി­ത്തോ­ടിന് 0.91 ചതു­രശ്രകി­ലോ­മീ­റ്റർ എന്നി­വി­ടങ്ങളി­ൽ­നി­ന്നു­ള്ള വെ­ള്ളം സംഭരണി­യി­ലേ­ക്ക് എത്തും. ആദ്യമു­ള്ളത് ചെ­റു­തോ­ണി­യി­ലെ­ ആർ­ച്ച് ഡാം (കമാ­ന അണക്കെ­ട്ട്). ഡബിൾ കർ­വേ­ച്ചർ പരാ­ബോ­ളിക് തിൻ ആർ­ച്ച് രീ­തി­യി­ലാണ് ഇത് നി­ർ­മ്മി­ച്ചി­രി­ക്കു­ന്നത്. ആർ­ച്ച് ഡാ­മിൽ മൂ­ന്ന് വ്യത്യസ്ത നി­ലകളിൽ ഇൻ­സ്പെ­ക്ഷൻ ഗാ­ലറി­കളു­മു­ണ്ട്.

അടു­ത്തത് ചെ­റു­തോ­ണി­ അണക്കെ­ട്ടാ­ണ്. ഉയരം 138.38 മീ­റ്റർ. പെ­രി­യാ­റി­ന്റെ­ കൈ­വഴി­യാ­യ ചെ­റു­തോ­ണി­ പു­ഴയെ­ ഗതി­മാ­റ്റി­യാണ് ഈ അണകെ­ട്ടി­യി­രി­ക്കു­ന്നത്. 34 അടി­ വീ­തി­യും 50 അടി­ ഉയരവു­മു­ള്ള അഞ്ച് ഷട്ടറു­കളു­ള്ളത് ഇവി­ടെ­യാ­ണ്. അതി­നാൽ തന്നെ­ ഇടു­ക്കി­ അണക്കെ­ട്ടി­ലെ­ ഏറ്റവും പ്രധാ­നഭാ­ഗം ഇവി­ടെ­യാ­ണെ­ന്ന് പറയാം. പെ­രി­യാ­റി­ൽ­നി­ന്നും കവി­യു­ന്ന വെ­ള്ളം ചെ­റു­തോ­ണി­ പു­ഴയി­ലൂ­ടെ­ രക്ഷപ്പെ­ടാ­തി­രി­ക്കാ­നാണ് ആർ­ച്ച് ഡാ­മിന് മൂ­ന്നു­ കി­ലോ­മീ­റ്റർ ഇപ്പു­റത്ത് മാ­റി­ ഒരു­ അണകൂ­ടി­ കെ­ട്ടി­യത്.

2080.26 മീ­റ്റർ അകലത്തി­ലു­ള്ള കു­ളമാ­വാണ് അവസാ­നത്തെ­ അണക്കെ­ട്ട്. മൂ­വാ­റ്റു­പു­ഴയാ­റി­ന്റെ­ പോ­ഷക നദി­യാ­യ കി­ളി­വള്ളി­വരെ­ നീ­ണ്ടു­ കി­ടക്കു­ന്ന സംഭരണി­യിൽ കി­ളി­വള്ളി­ തോ­ടി­നു­കു­റു­കെ­ ഒരു­ അണകെ­ട്ടി­യി­രി­ക്കു­കയാ­ണ്. പകു­തി­ കരി­ങ്കല്ലി­ലും ബാ­ക്കി­ കോ­ൺ­ക്രീ­റ്റി­ലും തീ­ർ­ത്ത ബലവത്താ­യ അണ. ഇവി­ടെ­ നി­ന്നാണ് തു­രങ്കം വഴി­ മൂ­ലമറ്റം പവർ­ഹൗ­സി­ലേ­യ്ക്ക് വെ­ള്ളം എത്തി­ക്കു­ന്നത്. ഈ വെ­ള്ളം ഉപയോ­ഗി­ച്ച് ആറ് ജനറേ­റ്ററു­കൾ കറക്കി­യാണ് കേ­രളത്തിന് വെ­ളി­ച്ചംപകരു­ന്നത്. ഒരു­ദി­വസം പൂ­ർ­ണ്ണതോ­തിൽ ജനറേ­റ്ററു­കൾ പ്രവർ­ത്തി­പ്പി­ച്ചാൽ 18 ദശലക്ഷം യൂ­ണി­റ്റ് വൈ­ദ്യു­തി­ ഉത്പാ­ദി­പ്പി­ക്കാൻ കഴി­യും. വൈ­ദ്യു­തി­ ഉത്പാ­ദനത്തി­നു­ശേ­ഷം വെ­ള്ളം കു­ടയത്തൂർ പു­ഴയി­ലേ­ക്ക് ഒഴു­ക്കി­വി­ടും.

അതി­കഠി­നമാ­യ വെ­ള്ളപ്പൊ­ക്കങ്ങളി­ൽ­നി­ന്നും ദു­രി­തങ്ങളി­ൽ­നി­ന്നും കൊ­ച്ചി­യെ­യും എറണാ­കു­ളം, തൃ­ശ്ശൂർ ജി­ല്ലകളി­ലെ­ പടി­ഞ്ഞാ­റൻ ദേ­ശങ്ങളെ­യും പെ­രി­യാ­റി­ന്റെ­ ഇരു­കരകളി­ലു­ള്ളവരെ­യും കാ­ക്കു­ന്നത് ഇടു­ക്കി­ അണക്കെ­ട്ടാ­ണ്. അതു­കൊ­ണ്ട് തന്നെ­ രണ്ട് മലകളു­ടെ­ ഇടു­ക്കിൽ പ്രകൃ­തി­ ഒളി­പ്പി­ച്ച മഹാ­ദ്ഭു­തമെ­ന്ന് അണക്കെ­ട്ടി­നെ­ വി­ശേ­ഷി­പ്പി­ക്കാ­റു­ണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed