ചെങ്ങന്നൂരിൽ ഇടതു തരംഗം


ധി­­­യൊ­­­ഴി­­­ഞ്ഞ് പി­­­ണറാ­­­യി­­­ സർ­­ക്കാർ. ചെ­ങ്ങന്നൂ­രി­ലെ­ വി­ജയത്തി­ന്റെ­ ആത്മവി­­­ശ്വാ­­­സത്തോ­­­ടെ­­­ സർ­ക്കാരിന് ഇനി­ മൂ­­­ന്നാം വർ­­ഷത്തി­­­ലേ­­­യ്ക്ക് കടക്കാം. നാ­­­ടി­­­ളക്കി­­­യു­­­ള്ള പ്രചാ­­­രണവും പ്രാ­­­ദേ­­­ശി­­­ക, ദേ­­­ശീ­­­യ രാ­­­ഷ്ട്രീ­­­യ വി­­­വാ­­­ദങ്ങളും കലക്കി­­­മറി­­­ച്ച ത്രി­­­കോ­­­ണ മത്സരത്തി­­­ലാ­­­ണ്­ സജി­­­ ചെ­­­റി­­­യാ­­­നി­­­ലൂ­­­ടെ­­­ ഇടതു­­­പക്ഷം വി­­­ജയം ആവർ­­ത്തി­­­ച്ചത്. വരാ­­­നി­­­രി­­­ക്കു­­­ന്ന ലോ­­­ക്സഭാ­­­ തി­­­രഞ്ഞെ­­­ടു‌­‌­‌­‌പ്പി­­­ലേ­­­ക്കു­­­ള്ള ഇന്ധനം കൂ­­­ടി­­­യാ­­­ണ്­ സി­­­പി­­­എമ്മി­­­നും ഇടതു­­­മു­­­ന്നണി­­­ക്കും ഈ വി­­­ജയം.

ഒന്നി­­­ലേ­­­റെ­­­ കാ­­­രണങ്ങളാൽ ചെ­­­ങ്ങന്നൂർ വി­­­ധി­­­ കേ­­­രള രാ­­­ഷ്ട്രീ­­­യത്തി­­­നു­­­ നി­­­ർ­­ണാ­­­യകമാ­­­ണ്. മലപ്പു­­­റം, വേ­­­ങ്ങര ഉപതി­­­രഞ്ഞെ­­­ടു­­­പ്പു­­­കളി­­­ലെ­­­ യു­­­ഡി­­­എഫ് അപ്രമാ­­­ദി­­­ത്വത്തി­­­നു­­­ പകരം, അട്ടി­­­മറി­­­യി­­­ലൂ­­­ടെ­­­ 2016ൽ പി­­­ടി­­­ച്ചെ­­­ടു­­­ത്ത മണ്ധലം നി­­­ലനി­­­ർ­­ത്തു­­­കയെ­­­ന്നതാ­­­യി­­­രു­­­ന്നു­­­ എൽ­­ഡി­­­എഫി­­­ന്റെ­­­ വെ­­­ല്ലു­­­വി­­­ളി­­­. തി­­­രി­­­ച്ചു­­­പി­­­ടി­­­ക്കാൻ യു­­­ഡി­­­എഫും ഞെ­­­ട്ടി­­­ക്കാൻ ബി­­­ജെ­­­പി­­­യും കച്ചകെ­­­ട്ടി­­­യതോ­­­ടെ­­­ ചെ­ങ്ങന്നൂർ ആവേ­­­ശത്തി­­­ലമർ­­ന്നു­­­. പി­­­ണറാ­­­യി­­­ വി­­­ജയൻ സർ­­ക്കാ­­­രി­­­ന്റെ­­­ രണ്ടാം വാ­­­ർ­­ഷി­­­കാ­­­ഘോ­­­ഷം, കെ­­­വിൻ പി­­­.ജോ­­­സഫ് എന്ന 23 വയസ്സു­­­കാ­­­രന്റെ­­­ അരുംകൊ­­­ലയിൽ മു­­­ങ്ങി­­­പ്പോ­­­യ സമയത്താ­­­യി­­­രു­­­ന്നു­­­ വോ­­­ട്ടെ­­­ടു­­­പ്പ്. പോ­­­ലീസ് സേ­­­നയു­­­ടെ­­­ പേ­­­രിൽ പ്രതി­­­ച്ഛാ­­­യാ­­­നഷ്ടം സംഭവി­­­ക്കു­­­ന്ന സർ­­ക്കാ­­­രി­­­നു­­­ പി­­­ടി­­­ച്ചു­­­നി­­­ൽ­­ക്കാ­­­നും എടു­­­ത്തു­­­കാ­­­ട്ടാ­­­നു­­­മു­­­ള്ള വി­­­ജയക്കൊ­­­ടി­­­യാ­­­ണു­­­ സജി­­­ ചെ­­­റി­­­യാ­­­ന്റെ­­­ മി­­­ന്നുംജയം.

കാ­­­ര്യങ്ങൾ എങ്ങനെ­­­യാ­­­യാ­­­ലും ചെ­­­റി­­­യ മാ­­­ർ­­ജി­­­നി­­­ലെ­­­ങ്കി­­­ലും ചെ­­­ങ്ങന്നൂ­­­രിൽ ജയി­­­ക്കു­­­മെ­­­ന്നു­­­ സി­­­പി­­­എം കണക്കു­­­കൂ­­­ട്ടി­­­യി­­­രു­­­ന്നു­­­. അതു­­­ ശരി­­­യാ­­­ണെ­­­ന്ന് തെ­­­ളി­­­ഞ്ഞു­­­. യു­­­ഡി­­­എഫ്, ബി­­­ജെ­­­പി­­­ കോ­­­ട്ടകൾ തകർ­­ത്താ­­­യി­­­രു­­­ന്നു­­­ വോ­­­ട്ടെ­­­ണ്ണലി­­­ന്റെ­­­ ആദ്യ മണി­­­ക്കൂ­­­റു­­­കൾതൊ­­­ട്ടേ­­­ സജി­­­ ചെ­­­റി­­­യാ­­­ന്റെ­­­ പ്രയാ­­­ണം. ഒരു­­­ഘട്ടത്തിൽ പോ­­­ലും ഇരു­­­മു­­­ന്നണി­­­കളും സജി­­­ക്കു­­­ വെ­­­ല്ലു­­­വി­­­ളി­­­ ഉയർ­­ത്തി­­­യി­­­ല്ല. മാ­­­ന്നാർ പഞ്ചാ­­­യത്തിൽ കഴി­­­ഞ്ഞവർ­­ഷം നേ­­­ടി­­­യ 440 വോ­­­ട്ടി­­­ന്റെ­­­ ലീ­­­ഡി­­­നേ­­­ക്കാൾ പലമടങ്ങു­­­ നേ­­­ടി­­­യാ­­­ണു­­­ സജി­­­ വരവറി­­­യി­­­ച്ചത്. കെ­­­കെ­­­ആർ നേ­­­ടി­­­യതി­­­നേ­­­ക്കാൾ കൂ­­­ടു­­­തൽ വോ­­­ട്ടു­­­നേ­­­ടി­­­യാണ് എൽ­­ഡി­­­എഫ് വി­­­ജയം ആധി­­­കാ­­­രി­­­കമാ­­­ക്കി­­­യത്. കണക്കു­­­കൂ­­­ട്ടലു­­­കൾ­­ക്കപ്പു­­­റത്തേ­­­യ്ക്ക് ജനങ്ങൾ സഹാ­­­യി­­­ച്ചെ­­­ന്ന് സജി­­­ ചെ­­­റി­­­യാൻ പറയു­­­ന്പോൾ, വോ­­­ട്ടു­­­കച്ചവടം നടന്നെ­­­ന്നു­­­ യു­­­ഡി­­­എഫ് സ്ഥാ­­­നാ­­­ർ­­ഥി­­­ ഡി­­­. വി­­­ജയകു­­­മാ­­­റും എൻ­­ഡി­­­എ സ്ഥാ­­­നാ­­­ർ­­ത്ഥി­­­ പി­­­.എസ്. ശ്രീ­­­ധരൻ­­പി­­­ള്ളയും ആരോ­­­പി­­­ക്കു­­­ന്നു­­­.

ചെ­­­ങ്ങന്നൂ­­­രി­­­ലെ­­­ എൽ­­ഡി­­­എഫ് ജയം, കഴി­­­ഞ്ഞ നി­­­യമസഭാ­­­ തി­­­രഞ്ഞെ­­­ടു­­­പ്പി­­­ലെ­­­ ആവർ­­ത്തനം കൂ­­­ടി­­­യാ­­­ണ്. ബി­­­ജെ­­­പി­­­ ശക്തമാ­­­യ ത്രി­­­കോ­­­ണ മത്സരം കാ­­­ഴ്ച വെ­യ്ക്കു­­­ന്നി­­­ടത്തു­­­ യു­­­ഡി­­­എഫി­­­നെ­­­ പരാ­­­ജയപ്പെ­­­ടു­­­ത്താൻ എൽ­­ഡി­­­എഫി­­­നു­­­ സാ­­­ധി­­­ക്കു­­­ന്നു­­­. ഇതി­­­നപ്പു­­­റം ചെ­­­ങ്ങന്നൂ­­­രിൽ ബി­­­ജെ­­­പി­­­യെ­­­യും എൽ­­ഡി­­­എഫ് തറ പറ്റി­­­ച്ചി­­­രി­­­ക്കു­­­ന്നു­­­. ചെ­­­ങ്ങന്നൂ­­­രി­­­ൽ­­ക്കൂ­­­ടി­­­ ജയി­­­ച്ചാൽ നി­­­യമസഭയി­­­ലെ­­­ കക്ഷി­­­നി­­­ലയിൽ ഒരാൾ കൂ­­­ടു­­­മെ­­­ന്നതി­­­നേ­­­ക്കാൾ, സംസ്ഥാ­­­ന രാ­­­ഷ്ട്രീ­­­യത്തിൽ ഇടതു­­­മു­­­ന്നണി­­­ക്കൊ­­­പ്പമോ­­­, ഒരൽ­­പം മു­­­ന്നി­­­ലോ­­­ നി­­­ൽ­­ക്കു­­­ന്ന മു­­­ന്നണി­­­യെ­­­ന്ന സ്ഥാ­­­നം തി­­­രി­­­ച്ചു­­­പി­­­ടി­­­ക്കാം എന്നാ­­­യി­­­രു­­­ന്നു­­­ യു­­­ഡി­­­എഫി­­­ന്റെ­­­ കണക്കു­­­കൂ­­­ട്ടൽ.

കെ­­­.എം. മാ­­­ണി­­­യു­­­ടെ­­­ തി­­­രി­­­ച്ചു­­­വരവും യു­­­ഡി­­­എഫിന് ഗു­­­ണം ചെ­­­യ്തി­­­ല്ല. ഇതോ­ടെ­ യു­­­ഡി­­­എഫിന് പി­­­ന്തു­­­ണ പ്രഖ്യാ­­­പി­­­ച്ച കേ­­­രള കോ­­­ൺ­­ഗ്രസി­­­നെ­­­ മു­­­ന്നണി­­­യിൽ എടു­­­ക്കാ­­­നു­­­ള്ള സി­­­പി­­­എം ആവശ്യത്തിന് ഇനി­­­ ശക്തി­­­ കു­­­റയും. സി­­­പി­­­ഐയു­­­ടെ­­­ എതി­­­ർ­­പ്പി­­­നു­­­ കനം കൂ­­­ടു­­­കയും ചെ­­­യ്യും. മാ­­­ണി­­­യി­­­ല്ലെ­­­ങ്കി­­­ലും മു­­­ന്നണി­­­ക്ക് ഒരു­­­ കു­­­ഴപ്പവു­­­മു­­­ണ്ടാ­­­കി­­­ല്ലെ­­­ന്നു­­­ സി­­­പി­­­എമ്മിന് ‘സമ്മതി­­­ക്കേ­­­ണ്ടി­­­’യും വരും. സർ­­ക്കാർ പ്രതി­­­കൂ­­­ല സാ­­­ഹചര്യം നേ­­­രി­­­ടു­­­ന്ന സമയത്തു­­­പോ­­­ലും ചെ­­­ങ്ങന്നൂ­­­രിൽ ജയി­­­ക്കാ­­­നാ­­­യി­­­ല്ലെ­­­ന്നതി­­­ന്റെ­­­ പോ­­­രാ­­­യ്മ പ്രതി­­­പക്ഷ നേ­­­താവ് രമേശ് ചെ­­­ന്നി­­­ത്തലയും കെ­­­പി­­­സി­­­സി­­­ പ്രസി­­­ഡന്റ് എം.എം.ഹസ്സനും എങ്ങനെ­­­ വി­­­ശദീ­­­കരി­­­ക്കു­­­മെ­­­ന്നു­­­ കണ്ടറി­­­യണം.

എൽ‍­ഡി­­­എഫ് സർ‍­ക്കാർ മൂ­­­ന്നാം വർ‍­ഷത്തി­­­ലേ­­­ക്കു­­­ കടന്നി­­­രി­­­ക്കെ­­­, ചെ­­­ങ്ങന്നൂർ ഉപതി­­­രഞ്ഞെ­­­ടു­­­പ്പു­­­ഫലം സർ‍­ക്കാ­­­രി­­­ന്റെ­­­വി­­­ലയി­­­രു­­­ത്തലാ­­­ണെ­­­ന്ന് ഇടതു­­­മു­­­ന്നണി­­­ പറഞ്ഞി­­­രു­­­ന്നി­­­ല്ല. പക്ഷേ­­­, ഈ ജയം ഭരണനേ­­­ട്ടങ്ങളു­­­ടെ­­­ ഫലമാ­­­ണെ­­­ന്ന് മു­­­ന്നണി­­­യും പ്രവർ­­ത്തകരും ആഘോ­­­ഷി­­­ക്കും. ചെ­­­ങ്ങന്നൂ­­­രിൽ പ്രചാ­­­രണത്തി­­­നെ­­­ത്തി­­­യ സി­­­പി­­­എം നേ­­­താ­­­ക്കളിൽ വി­­­.എസ് അച്യു­­­താ­­­നന്ദൻ‍ മാ­­­ത്രമാ­­­ണ്­ തി­­­രഞ്ഞെ­­­ടു­­­പ്പു­­­ ഫലം സർ‍­ക്കാ­­­രി­­­ന്റെ­­­ വി­­­ലയി­­­രു­­­ത്തലാ­­­കു­­­മെ­­­ന്ന്­ പരസ്യമാ­­­യി­­­ പറഞ്ഞത്. പക്ഷേ­­­, പ്രതി­­­പക്ഷത്തി­­­ന്റെ­­­ കൂ­­­ടി­­­ വി­­­ലയി­­­രു­­­ത്തലാ­­­വു­­­മെ­­­ന്നു­­­ മു­­­ൻ­­മു­­­ഖ്യമന്ത്രി­­­ ഉമ്മൻ­­ചാ­­­ണ്ടി­­­ പറഞ്ഞതി­­­ന്റെ­­­ മു­­­ന കോ­­­ൺ­­ഗ്രസി­­­നെ ഏറെ­­­ക്കാ­­­ലം കു­­­ത്തി­­­നോ­­­വി­­­ക്കും. കോ­ൺ‍­ഗ്രസി­­­ന്റെ­­­ ഉറച്ച മണ്ധലമാ­­­യി­­­രു­­­ന്നു­­­ ഏറെ­­­ക്കാ­­­ലം ചെ­­­ങ്ങന്നൂർ. പരന്പരാ­­­ഗതമാ­­­യി­­­ ലഭി­­­ച്ചി­­­രു­­­ന്ന ഹൈ­­­ന്ദവ വോ­­­ട്ടു­­­കളിൽ വലി­­­യൊ­­­രു­­­ ഭാ­­­ഗം ബി­­­ജെ­­­പി­­­യി­­­ലേ­­­ക്കു­­­ പോ­­­യതാണ് കഴി­­­ഞ്ഞ തവണ യു­­­ഡി­­­എഫിന് തി­­­രി­­­ച്ചടി­­­യാ­­­യത്. ഇത്തവണ, ഈ വോ­­­ട്ടു­­­കൾ‍­ക്കൊ­­­പ്പം ക്രൈ­­­സ്തവർ ഉൾ­­പ്പെ­­­ടെ­­­യു­­­ള്ള മറ്റു­­­ സമു­­­ദാ­­­യ വോ­­­ട്ടു­­­കളും എൽ­­ഡി­­­എഫി­­­ലേ­­­ക്കു­­­ മാ­­­റി­­­യൊ­­­ഴു­­­കു­­­ന്നതാ­­­ണ് കണ്ടത്.

കെ­­­.കെ രാ­­­മചന്ദ്രൻ നാ­­­യർ തു­­­ടങ്ങി­­­വെച്ച 750 കോ­­­ടി­­­ രൂ­­­പയു­­­ടെ­­­ വി­­­കസന പ്രവർ‍­ത്തനങ്ങൾ പൂ­ർ‍­ത്തി­­­യാ­­­ക്കാൻ‍ ഭരണത്തു­­­ടർ‍­ച്ച വേ­­­ണമെ­­­ന്നാ­­­യി­­­രു­­­ന്നു­­­ എൽ‍­ഡി­­­എഫ് ആവശ്യപ്പെ­­­ട്ടത്. അത് ജനങ്ങൾ നടപ്പി­ലാ­ക്കി­. തി­­­രഞ്ഞെ­­­ടു­­­പ്പു­­­ പ്രഖ്യാ­­­പി­­­ക്കു­­­ന്നതി­­­നു­­­ മാ­­­സങ്ങൾ­­ക്കു­­­ മു­­­ന്നേ­­­ കമ്മി­­­റ്റി­­­കൾ രൂ­­­പീ­­­കരി­­­ച്ച് എൽ­­ഡി­­­എഫ് പ്രവർ­­ത്തനം തു­­­ട‌ങ്ങി­­­യി­രു­ന്നു­. ഭവന സന്ദർ‍­ശനത്തിന് മന്ത്രി­­­മാർ ഉൾ­­പ്പെ­­­ടെ­­­യു­­­ള്ളവർ വന്നു­­­. ഒന്നി­­­ലേ­­­റെ­­­ ദി­­­വസം മു­­­ഖ്യമന്ത്രി­­­ മണ്ധലത്തി­­­ലെ­­­ പരി­­­പാ­­­ടി­­­കളിൽ പങ്കെ­­­ടു­­­ത്തു­­­, പ്രസംഗി­­­ച്ചു­­­. അതി­ന്റെ­യെ­ല്ലാം പരി­ണി­തഫലമാ­യി­ ചെ­ങ്ങന്നൂർ എൽ­ഡി­എഫി­നൊ­പ്പം നി­ന്നു­.

സാംസ്കാ­­­രി­­­കമാ­­­യി­­­ ഔന്നത്യമു­­­ള്ള ചെ­­­ങ്ങന്നൂ­­­രി­­­നു­­­ വി­­­കസന പന്ഥാ­­­വി­­­ലേ­­­യ്ക്ക്­ പറന്നു­­­യരാൻ 1000 കോ­­­ടി­­­ നൽ­­കാ­­­മെ­­­ന്ന ഇടതു­­­പക്ഷത്തി­­­ന്റെ­­­ മോ­­­ഹനവാ­­­ഗ്ദാ­­­നത്തി­­­നാ­­­ണ്­ നാ­­­ട്ടു­­­കാർ വോ­­­ട്ട് ചെ­­­യ്തത്. ചെ­­­ങ്ങന്നൂ­­­രി­­­ലെ­­­ അഭ്യസ്തവി­­­ദ്യരാ­­­യ ചെ­­­റു­­­പ്പക്കാ­ർ‍­ക്കു­­­ തൊ­­­ഴിൽ ഉറപ്പു­­­വരു­­­ത്താ­­­നും വി­­­നോ­­­ദസഞ്ചാ­­­രം, കൃ­­­ഷി­­­, വ്യവസാ­­­യം എന്നി­­­വയ്ക്ക് ഊന്നൽ നൽ‍­കി­­­ ഉൽ‍­പ്പാ­­­ദനമേ­­­ഖലയെ­­­ ശക്തി­­­പ്പെ­­­ടു­­­ത്താ­­­നും പദ്ധതി­­­യു­­­ണ്ടെ­­­ന്ന് എൽ­­ഡി­­­എഫ് പ്രഖ്യാ­­­പി­­­ച്ചു­­­. മണ്ധലത്തി­­­ലെ­­­ പത്തു­­­ പഞ്ചാ­­­യത്തു­­­കളിൽ അഞ്ചി­­­ടത്ത് ഇടതു­­­ഭരണമാ­­­ണ്. സർ­­ക്കാർ ഫണ്ട് ഒഴു­­­കി­­­യെ­­­ത്താൻ എൽ­­ഡി­­­എഫ് ജയി­­­ക്കണമെ­­­ന്ന പ്രചാ­­­രണം ഏറ്റി­­­രി­­­ക്കു­­­ന്നു­­­. അതു­കൊ­ണ്ട് തന്നെ­ ചെ­ങ്ങന്നൂ­രി­ലെ­ വലി­യ വി­ജയം എൽ­ഡി­എഫ് സർ­ക്കാ­രി­ന്റെ­ മു­ഖഛാ­യ നി­ലനി­ർ­ത്തു­ന്നതാ­ണ്. സർ­ക്കാർ മൂ­ന്നാം വർ­ഷത്തി­ലേ­യ്ക്ക് കടക്കു­ന്പോൾ ഇതൊ­രു­ മു­തൽ­കൂ­ട്ടാ­കും...

You might also like

  • Straight Forward

Most Viewed