വാ­ണി­ജ്യ-വ്യാ­പാ­ര മേ­ഖലയ്ക്ക് വൻ ഇളവു­കളു­മാ­യി­ ദു­ബൈ­ സാ­ന്പത്തി­ക വി­കസന വകു­പ്പ്


ദു­ബൈ­ : ദു­ബൈ­യിൽ വാ­ണി­ജ്യ-വ്യാ­പാ­രമേ­ഖലയ്ക്കു­ കൂ­ടു­തൽ ആശ്വാ­സകരമാ­യ നടപടി­കളു­മാ­യി­ സാ­ന്പത്തി­ക വി­കസന വകു­പ്പ് (ഡി­.ഇ.ഡി­). വാ­ണി­ജ്യ- വ്യവസാ­യങ്ങൾ­ക്കു­ള്ള ഫീ­സും പി­ഴയും തവണകളാ­യി­ അടയ്ക്കാ­നും ലൈ­സൻ­സ് ഒരു­ വർ­ഷത്തേ­ക്കു­ മരവി­പ്പി­ച്ചു­ പ്രശ്നങ്ങൾ പരി­ഹരി­ക്കാ­നും സാ­വകാ­ശം നൽ­കും. കേ­സു­കൾ ഒത്തു­തീ­ർ­പ്പാ­ക്കാ­നും സാ­ന്പത്തി­ക ബാ­ധ്യതകൾ ഒഴി­വാ­ക്കാ­നും സഹാ­യകമാ­യ നി­ക്ഷേ­പ സൗ­ഹൃ­ദ പാ­ക്കേജ് ആണു­ പ്രഖ്യാ­പി­ച്ചത്. വ്യാ­പാ­ര സ്ഥാ­പനങ്ങളു­ടെ­ ഉടമകൾ­ക്കു­ ഡി­.ഇ.ഡി­ കേ­ന്ദ്രങ്ങളി­ൽ­നി­ന്നു­ സേ­വനങ്ങൾ ലഭ്യമാ­ണ്. കൂ­ടു­തൽ വി­വരങ്ങൾ ഡി­.ഇ.ഡി­ സൈ­റ്റിൽ നി­ന്നു­ ലഭ്യമാ­ണ്. സൈ­റ്റ്: www.dubaided.gov.ae. വാ­ണി­ജ്യ-വ്യാ­പാ­രമേ­ഖലയ്ക്ക് ആശ്വാ­സകരമാ­യ സു­പ്രധാ­ന നടപടി­യാ­ണി­ത്. ദു­ബൈ­യി­യു­ടെ­ സാ­ന്പത്തി­ക മു­ന്നേ­റ്റത്തിന് ഉത്തേ­ജനം പകരാൻ ഇതു­ സഹാ­യകമാ­കും. കന്പനി­കളു­ടെ­യും വ്യാ­പാ­രസ്ഥാ­പനങ്ങളു­ടെ­യും പി­ഴ അടു­ത്തി­ടെ­ ഡി­.ഇ.ഡി­ ഒഴി­വാ­ക്കി­ക്കൊ­ടു­ത്തി­രു­ന്നു­. ലൈ­സൻ­സ് പു­തു­ക്കാൻ ഈ വർ­ഷാ­വസാ­നം വരെ­ സാ­വകാ­ശം നൽ­കു­കയും ചെ­യ്തു­. ഈ വർ­ഷം ഏപ്രിൽ 14 വരെ­യു­ള്ള പി­ഴയാണ് ഒഴി­വാ­ക്കി­യത്. അതി­നു­ശേ­ഷമു­ള്ളത് പു­തി­യ സംവി­ധാ­നമനു­സരി­ച്ചു­ തവണകളാ­യി­ അടയ്ക്കാം. നി­യമലംഘനത്തിന് ആദ്യമാ­യി­ ലഭി­ച്ച പി­ഴയിൽ 50% ഇളവു­ ലഭി­ക്കും. ലൈ­സൻ­സ് ഫീ­സും പി­ഴയും 12 മാ­സം കൊ­ണ്ടു­ തവണകളാ­യി­ അടച്ചാൽ മതി­യാ­കും. പ്രാ­ദേ­ശി­ക ബാ­ങ്കു­കളു­ടെ­ പങ്കാ­ളി­ത്തത്തോ­ടെ­യാ­ണ‌ു­ പദ്ധതി­കൾ നടപ്പാ­ക്കു­ക. വാ­ണി­ജ്യ-വ്യാ­പാ­ര മേ­ഖലകളിൽ ദു­ബൈ­യി­യു­ടെ­ മത്സരക്ഷമത വർ­ദ്ധി­പ്പി­ക്കാ­നു­ള്ള നടപടി­കൾ­ക്കാ­ണു­ തു­ടക്കം കു­റി­ച്ചതെ­ന്ന് ഡി­.ഇ.ഡി­ ഡെ­പ്യൂ­ട്ടി­ സി­.ഇ.ഒ മു­ഹമ്മദ് അൽ ഷേ­ഹി­ പറഞ്ഞു­.കൂ­ടു­തൽ നി­ക്ഷേ­പകരെ­ ആകർ­ഷി­ക്കാ­നും നി­ലവി­ലു­ള്ള പദ്ധതി­കൾ­ക്കു­ കൂ­ടു­തൽ ഊർ­ജമേ­കാ­നും ഇതു­ സഹാ­യകമാ­കും. എല്ലാ­ വെ­ല്ലു­വി­ളി­കൾ­ക്കും പരി­ഹാ­രം കാ­ണാൻ കന്പനി­കളെ­ ഇതു­ പ്രാ­പ്തമാ­ക്കും. ഒരു­വർ­ഷത്തി­ലേ­റെ­യാ­യി­ അടയ്ക്കാ­ത്ത ഫീ­സും പി­ഴയും ഫീ­സും തവണകളാ­യി­ അടയ്ക്കാൻ കഴി­യു­ന്നത് കന്പനി­കൾ അടച്ചു­പൂ­ട്ടേ­ണ്ട സാ­ഹചര്യം ഒഴി­വാ­ക്കും. ലൈ­സൻ­സ് മരവി­പ്പി­ക്കാ­നു­ള്ള സൗ­കര്യം ബാ­ധ്യതകൾ പെ­രു­കു­ന്ന സാ­ഹചര്യം ഇല്ലാ­താ­ക്കും. ലൈ­സൻ­സ് നഷ്ടപ്പെ­ടു­കയു­മി­ല്ല. ദു­ബൈ­യി­ലെ­ കന്പനി­കളിൽ 95 ശതമാ­നവും ചെ­റു­കി­ട-ഇടത്തരം കന്പനി­കളാ­ണ്. മൊ­ത്തം ആഭ്യന്തര ഉൽ­പ്പാ­ദനത്തിൽ നാ­ൽ­പതു­ ശതമാ­നവും ചെ­റു­കി­ട-ഇടത്തരം കന്പനി­കളാ­ണു­ സംഭാ­വന ചെ­യ്യു­ന്നത്. എമി­റേ­റ്റി­ലെ­ മൊ­ത്തം ജീ­വനക്കാ­രിൽ 42 ശതമാ­നവും ജോ­ലി­ ചെ­യ്യു­ന്നതും ഈ കന്പനി­കളി­ലാ­ണ്.

You might also like

  • Straight Forward

Most Viewed