50ൽ 68 മാ­ർ­ക്ക് : ബി­ഹാ­റിൽ 12-ാം ക്ലാസ് പരീ­ക്ഷാ­ ഫലത്തിൽ വീ­ണ്ടും ക്രമക്കേ­ട്


പാ­റ്റ്ന : ബി­ഹാ­റിൽ 12-ാം ക്ലാസ് പരീ­ക്ഷാ­ ഫലത്തിൽ പല വി­ദ്യാ­ർ­ത്ഥി­കൾ­ക്കും പരമാ­വധി­ മാ­ർ­ക്കി­ലും കൂ­ടു­തൽ മാ­ർ­ക്ക് ലഭി­ച്ചതാ­യി­ ആരോ­പണം. ഇംഗ്ലീ­ഷിന് പരമാ­വധി­ മാ­ർ­ക്കാ­യ 50ൽ 68 മാ­ർ­ക്ക് ലഭി­ച്ചതാ­യി­ ഒരു­ വി­ദ്യാ­ർ­ത്ഥി­ പറയു­ന്നു­. മറ്റൊ­രു­ വി­ദ്യാ­ർ­ത്ഥി­ക്ക് ഫി­സി­ക്സിന് 35ൽ 38 മാ­ർ­ക്കാണ് ലഭി­ച്ചത്. എന്നാൽ വിഷമം പിടിച്ച ഐഐടി­- ജെ­ഇഇ മെ­യിൻ പരീ­ക്ഷ പാസ്സായ വി­ദ്യാ­ർ­ത്ഥി­കളിൽ പലരും ഫി­സി­ക്സി­നും കെ­മി­സ്ട്രി­ക്കും തോ­ൽ­ക്കു­കയും ചെ­യ്തി­രി­ക്കു­ന്നു­. ഉത്തരക്കടലാ­സി­ന്‍റെ­ മൂ­ല്യനി­ർ­ണ്ണയത്തിൽ ക്രമക്കേട് നടന്നതാ­യി­ ആരോ­പി­ച്ച് നൂറ് കണക്കിന് വി­ദ്യാ­ർ­ത്ഥി­കൾ പാ­റ്റ്നയി­ലെ­ ബോ­ർ­ഡ് ഓഫീ­സിന് മു­ന്നിൽ പ്രതി­ഷേ­ധി­ച്ചു­. പ്രതി­ഷേ­ധക്കാ­ർ­ക്ക് നേ­രെ­ പോ­ലീസ് ലാ­ത്തി­ച്ചാ­ർ­ജ് നടത്തി­. ബി­ഹാ­റിൽ കഴി­ഞ്ഞ തവണയും പരീ­ക്ഷാ­ഫലത്തിൽ ക്രമക്കേ­ടു­കൾ നടന്നി­രു­ന്നു­. ഒന്നാം റാ­ങ്കു­കാ­രി­യാ­യി­ പ്രഖ്യാ­പി­ച്ച റൂ­ബി­ റായ് ഒരു­ പരീ­ക്ഷയു­ടെ­ ഉത്തരക്കടലാ­സിൽ നി­റയെ­ സി­നി­മാ­ പേ­രു­കളാണ് എഴു­തി­യി­രു­ന്നത്. ഒരു­ പരീ­ക്ഷയു­ടെ­ പേ­പ്പറിൽ മു­ഴു­വനും തു­ളസീ­ദാ­സി­ന്‍റെ­ പേ­രും എഴു­തി­. പൊ­ളി­റ്റി­ക്കൽ സയൻ­സ് വി­ദ്യാ­ർ­ത്ഥി­യാ­യ റൂ­ബി­യെ­ ടി­വി­ ചാ­നലു­കൾ അഭി­മു­ഖം നടത്തി­യപ്പോ­ഴാണ് കള്ളി­വെ­ളി­ച്ചത്താ­യത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed