ഒമാ­നിൽ അറ്റ േസ്റ്റഷൻ സേ­വനങ്ങളു­ടെ­ നി­രക്ക് വർ­ദ്ധി­ച്ചു­


മസ്ക്കറ്റ് : ഒമാൻ വി­ദേ­ശകാ­ര്യ മന്ത്രാ­ലയത്തി­ലെ­ അറ്റ േ­സ്റ്റഷൻ സേ­വനങ്ങളു­ടെ­ നി­രക്ക് വർ­ദ്ധി­ച്ചു­. വി­വാ­ഹ സർ­ട്ടി­ഫി­ക്കറ്റ്, പവർ ഓഫ് അറ്റോ­ണി­ തു­ടങ്ങി­യ സേ­വനങ്ങൾ­ക്കെ­ല്ലാം നി­രക്കു­കൾ വർ­ദ്ധി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്ന് വി­ദേ­ശകാ­ര്യ മന്ത്രാ­ലയം അറ്റ േ­സ്റ്റഷൻ വി­ഭാ­ഗം തലവൻ­മു­ഹമ്മദ് അൽ സൈഫ് പറയു­ന്നു­.

ഈ വർ­ഷം ആദ്യം മു­തലാ­ ണ് വി­ദേ­ശകാ­ര്യമന്ത്രാ­ലയം എല്ലാ­ സേ­വനങ്ങളു­ടെ­യും ചു­രു­ങ്ങി­യ സേ­വന നി­രക്ക് പത്ത് റി­യാ­ലാ­യി­ നി­ജപ്പെ­ടു­ത്തി­യത്. അഞ്ച് വർ­ഷം മു­ന്പ് വരെ­ എല്ലാ­ സേ­വനങ്ങൾ­ക്കും മൂ­ന്ന് റി­യാ­ലാ­യി­രു­ന്നു­ ഈടാ­ക്കി­യി­രു­ ന്നത്. ഇതാണ് പത്ത് റി­യാ­ലാ­യി­ ഉയർ­ത്തി­യത്. 

എന്നാൽ പവർ ഓഫ് അറ്റോ­ണി­ ഇതി­ലും കൂ­ടി­യ നി­രക്കാ­ണ് ഈടാ­ക്കു­ന്നത്. ഒമാൻ സർ­ക്കാ­രി­ന്റെ­ വി­വി­ധ മന്ത്രാ­ലയ ങ്ങൾ വി­ദേ­ശി­കൾ­ക്ക് നൽ­കു­ന്ന എല്ലാ­ സർ­ട്ടി­ഫി­ക്കറ്റു­കളും വി­ദേ­ശകാ­ര്യ മന്ത്രാ­ലയം അറ്റസ്റ്റ് ചെ­യ്യണം.

You might also like

Most Viewed